"അമ്മേ ഇത്തിരി ചോറ് തരുവോ... " വട്ട തോണിയിൽ പോകുന്ന രാഘവന്റെ മക്കളാണ് ,അമ്മുവും അച്ചുവും . ആ മോളെ ഇരിക്ക്.... പാത്തുക്കുട്ടി അടുക്കളയിൽ ചെന്ന് അവർക്കുള്ള ചോറ് വിളമ്പി... അപ്പൊ അതാ ആ കുട്ടികൾ ഒര് പ്ലാസ്റ്റിക് കവറുമായി വരുന്നു.. ഇതിൽ തന്നാമതി അമ്മ.. അല്ലാഹ്..!!ഇതിൽ തെരാൻ ഒന്നുല്ല മോളെ ഇന്ന് കൊറേ ആളുണ്ടായിനി അതോണ്ട് ഇട്ന്നു ബെയിക്കനെ ഇല്ലു.. അത് കേട്ടതും ആ കൊച്ച് കുട്ടിയുടെ മുഖം ആകെ വാടി.. ആ കുട്ടികൾ അവിടെ തന്നെ നിന്ന്.. ന്തേ പോണിലെ... "തിന്നാൻ തന്നെ.. " ആഹ്..പായസം തരട്ടെ എന്നാ.. ആ.. കുട്ടികളുടെ മുഖം വിടർന്നു. സേമിയ പായസം പത്തുകുട്ടി ആ കുട്ടികൾക്ക് നൽകി.. ഇത്ന്താ?? ഇത് സേമിയ പായസം.. മുഴുവൻ കഴിക്കണം കേട്ടോ.. മധുരം അധികമായത് കൊണ്ടോ വിശപ്പിന്റെ കാഠിന്യം കൊണ്ടോ ആ കുട്ടികൾ അത് മുഴുവൻ കഴിച്ചില്ല... അല്ലാഹ് ഇത് അങ്ങനെ ബാക്കി ആക്കിയ ന്താ ആക്കണ്ടേ ഇത് എന്നി.. കളയാൻ അല്ലാണ്ട്... പടച്ചോനെ... കൊറച് കൊട്ത്തമതിയായിന്നു... ആ കുട്ടികൾ അവിടെ തന്നെ നിന്നും.. ന്താ പോവാൻ ആയില്ലേ.. ഒന്നും പറയാൻ ആവാതെ ആ കുഞ്ഞ് മുഖത്ത് ഒര് ചെറുപുഞ്ചിരി വിടർത്തി കൊണ്ട് അവർ അവരുട...
മഞ്ഞുപാളികൾക്ക് നടുവിലൂടെ പെട്ടെന്ന് ആരോ ഒരാൾ തനിക്ക് നേരെ കടന്ന് വരുന്നതായി തോന്നി. അവൾ പതിയെ കണ്ണട എടുത്ത് വെച്ച് സൂക്ഷിച്ച് നോക്കി. യാത്രകളെയും കഥകളെയും തന്റെ പാചകത്തെയും ഒരുപോലെ പ്രണയിച്ച തന്റെ പ്രിയ പുത്രൻ മെൽവിൻ! മരവിച്ച മനസ്സിൽ അങ്ങിങ്ങായി മഞ്ഞ് വന്നടിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. പെട്ടെന്ന് എഴുനേൽക്കാൻ നോക്കിയതും കാലിലെ തുരുമ്പ് പിടിച്ച ചങ്ങലകൾ അവളെ തിരിച്ചു വേലിച്ച് താഴേക്കിട്ടു. ബോധം തെളിഞ്ഞപ്പോൾ ആരോ വന്ന് പറഞ്ഞു ഇന്ന് മെൽവിന്റെ ഓർമ്മ ദിവസം ആണ് എന്ന്... “പുഴയിൽ കുളിക്കാൻ ചെന്നതാണ് എന്റെ കുട്ടി..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
Comments
Post a Comment